കോളജ് ഓഫ് കാര്ഡിനൽസിലെ ജൂനിയർ കർദ്ദിനാൾ ഡീക്കൻ എന്ന നിലയിൽ, കോൺക്ലേവിൽ ആചാരപരവും നടപടിക്രമപരവുമായ ഉത്തരവാദിത്തങ്ങൾ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ പ്രാഥമിക ചുമതലകളിൽ ഒന്ന്, ഒമ്പത് സീനിയർ കർദ്ദിനാൾമാർക്ക് പ്രത്യേക ചുമതലകൾ നൽകുന്നതിന് പരസ്യമായി നറുക്കെടുക്കുക എന്നതാണ്.
റോമിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ മെലാനിയയും ഞാനും പങ്കെടുക്കും, 78 കാരനായ ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. ഞങ്ങൾ അവിടെ ഉണ്ടാകാൻ ആഗ്രഹിക്കുന്നു!
യുഎസിൽ വച്ച് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ 'ആക്രമിച്ചതിന്' രാഹുൽ ഗാന്ധി വിമർശനം നേരിടുന്നു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളാണ് വിവാദമായത്.
പുതുപ്പള്ളി തൈക്കോടത്ത് റ്റി പി ഷാജഹാന്റെ സഹധർമ്മിണി കുഞ്ഞുമോൾ (77) ഡിട്രോയിറ്റിൽ അന്തരിച്ചു. കോട്ടയം പുലികുട്ടിശ്ശേരി മണലേൽ മത്തായിയുടെയും ത്രേസിയാമ്മയുടെയും രണ്ടാമത്തെ പുത്രിയാണ് പരേത.
1.4 ബില്യൺ കത്തോലിക്കരുടെ ആത്മീയ നേതാവായ ഫ്രാൻസിസ് മാർപാപ്പ 88-ാം വയസ്സിൽ അന്തരിച്ചതിനെ തുടർന്ന്, അടുത്ത മാർപാപ്പയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, വത്തിക്കാൻ വിദഗ്ദ്ധനായ ഫ്രാൻസിസ്കോ സിസ്‌കി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തിങ്കളാഴ്ച ഉഭയകക്ഷി വ്യാപാര കരാറിലെ പുരോഗതിയെയും ഊർജ്ജം, പ്രതിരോധം, തന്ത്രപരമായ സാങ്കേതിക വിദ്യകൾ ഉൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെയും സ്വാഗതം ചെയ്തു.
ഒരു ഭാഷ, ഒരു മതം, അല്ലെങ്കിൽ ഒരു പാരമ്പര്യം എന്നിവയാൽ ഇന്ത്യ നിർവചിക്കപ്പെടുന്നില്ല. അതിന്റെ ആത്മാവ് ബഹുസ്വരതയാണ്, അവിടെ പഞ്ചാബിക്കും, മലയാളിക്കും, ഗുജറാത്തിക്കും ഒരുമിച്ച് ഐക്യത്തോടെ ഇരിക്കാൻ കഴിയണം. അങ്ങനെയുള്ള ഇന്ത്യയ്ക്കുനേരെയാണ് ഇന്ന് ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്." രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
വത്തിക്കാന്‍: പരമ്പരാഗതമായി, മാര്‍പാപ്പയുടെ സംസ്‌കാരം മരണശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് നടക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്യത്തില്‍, മരണശേഷം നാലോ ആറോ ദിവസത്തിനകം സംസ്‌കാരം നടക്കുമെന്നും തുടര്‍ന്ന് ഒന്‍പത് ദിവസം വരെ റോമിലെ വിവിധ പള്ളികളില്‍ അനുബന്ധ ചടങ്ങുകള്‍ നടക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒരു മാര്‍പാപ്പയുടെ ഭരണകാലം അവസാനിച്ചതിനെ അടയാളപ്പെടുത്തുന്ന പ്രതീകാത്മക ചടങ്ങില്‍, പോപ്പിന്റെ ഔദ്യോഗിക മുദ്രയായ 'ഫിഷര്‍മാന്‍സ് റിങ്' (മത്സ്യബന്ധന മോതിരം) തകര്‍ക്കും.
അന്തരിച്ച ജോർജ്ജ് തൊണ്ടുതറ തോമസിന്റെ പുത്രൻ മോൻസു ജോർജ്, 45, മസാച്യുസെറ്റ്സിൽ അന്തരിച്ചു.
ന്യൂഡൽഹിയിൽ എത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ കുട്ടികൾ പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചെത്തിയ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുകയും നിരവധി ആളുകളുടെ ഹൃദയം കവരുകയും ചെയ്തു.
ചൈനയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി യുഎസുമായി കരാർ ഉണ്ടാക്കുന്ന ഏതു രാജ്യവും അതിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ചൈനീസ് വാണിജ്യ വകുപ്പ് പറഞ്ഞു
കൊച്ചി: വേൾഡ് മലയാളി കൗൺസിലിന്റെ കാക്കനാട് ചാപ്റ്റർ ഉദ്ഘാടനവും ദ്വിവർഷ കൺവൻഷന്റെ കിക്കോഫും കൊച്ചി ഹോളിഡേ ഇന്നിൽ വച്ച് ഏപ്രിൽ 26 ന് നടക്കും. തിരുകൊച്ചി പ്രൊവിൻസ് ഭാരവാഹികളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മലയാള സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ മല്ലിക സുകുമാരൻ മുഖ്യാതിഥിയായിരിക്കും.ഡബ്ലിയുഎംസിയുടെ ഗ്ലോബൽ കൺവൻഷൻ ചെയർമാൻ ഡോ.ബാബു സ്റ്റീഫൻ, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് സലീന മോഹൻ,
ക്ഷേത്രത്തിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ച സന്ദേശത്തിൽ, വാൻസ് ഊഷ്മളമായ ആതിഥ്യമര്യാദയെയും ക്ഷേത്രത്തിന്റെ സങ്കീർണ്ണമായ രൂപകൽപ്പനയെയും അഭിനന്ദിച്ചു.
തിരുവനന്തപുരം: ഗ്രീസിലെ റോഡ്സില്‍ നടന്ന ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ രണ്ട് മെഡലുകള്‍ നേടി മലയാളി പെൺകുട്ടി. 18 വയസുവരെയുള്ള കുട്ടികള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍-10 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള ദിവി ബിജേഷാണ് സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനമായത്. റാപിഡ് വിഭാഗത്തിലായിരുന്നു ദിവിയുടെ സ്വര്‍ണനേട്ടം. 11 ല്‍ 10 പോയിന്റ് നേടിയാണ് താരം സ്വര്‍ണം നേടിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയ ഒരേയൊരു സ്വര്‍ണം കൂടിയാണിത്. ബ്ലിറ്റ്‌സ് വിഭാഗത്തിലാണ് ദിവിയുടെ വെളളിനേട്ടം.
ഇന്ത്യയിലെ നാലു ദിവസത്തെ സന്ദർശനത്തിനിടെയാണ് അദ്ദേഹം കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയത്. ഇന്ത്യൻ വംശജയായ ഭാര്യ ഉഷയ്ക്കും കുട്ടികൾക്കുമൊപ്പം പരമ്പരാഗത വേഷവിധാനങ്ങളോടെയാണ് വാൻസ് ക്ഷേത്രത്തിലെത്തിയത്.
യഹൂദ വിദ്വേഷം അടിച്ചമർത്താൻ ക്യാമ്പസിൽ ഫലപ്രദമായ നടപടികൾ കൈക്കൊള്ളുന്നില്ല എന്നാരോപിച്ചാണ് ഈ ശിക്ഷാ നടപടി. ഭരണകൂടം കൊണ്ടുവന്ന പുതിയ വ്യവസ്ഥകൾ പാലിക്കാൻ ഹാർവാർഡ് തയ്യാറായതുമില്ല.
സംസ്കാര ശുശ്രൂഷകൾ ലളിതമാക്കണമെന്നും "ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള സഭയുടെ വിശ്വാസം പ്രകടിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും" പാപ്പാ അഭ്യർത്ഥിച്ചിരുന്നതായി ഹോളി സീയുടെ വാർത്താ പോർട്ടലായ വത്തിക്കാൻ ന്യൂസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
കോൺക്ലേവിലെക്കു വോട്ടവകാശമുള്ള 135 കർദിനാൾമാരെ വിളിക്കും. ഇന്ത്യയിൽ നിന്നു നാലു പേരുമുണ്ട്
നിത്യതയിലേക്ക് മറഞ്ഞ ദിവ്യരൂപം; ഗദ്യകവിത, മിനി സുരേഷ്നിത്യതയിലേക്ക് മറഞ്ഞ ദിവ്യരൂപം; ഗദ്യകവിത, മിനി സുരേഷ്
പാപ്പാ പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയത്തെ വിമർശിച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുള്ള വാൻസ് വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പിയത്രോ പരോളിൻ, ആർച്ച്ബിഷപ് പീറ്റർ ഗല്ലഗർ എന്നിവരെയും കണ്ടിരുന്നു.
അമേരിക്കയിൽ നിന്ന് വരുന്ന ആദ്യത്തെ മാർപാപ്പ, ആദ്യത്തെ ജെസ്യൂട്ട് മാർപാപ്പ, ദരിദ്രരുടെ വലിയ ചാമ്പ്യനായ സെന്റ് ഫ്രാൻസിസ് അസീസിയുടെ പേര് സ്വീകരിക്കുന്ന ആദ്യത്തെ മാർപാപ്പ
ലോക സമാധാനത്തിന്റെ പ്രകാശഗോപുരം, അതായിരുന്നു മരണത്തിനുമപ്പുറത്തെ നല്ലിടയനായ ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധവും മതവൈരവും വിഘടനവാദവുമൊക്കെ നിറഞ്ഞ് സംഘര്‍ഷഭരിതമായ ലോകത്തിന്റെ ശുഭപ്രതീക്ഷയായിരുന്നു അദ്ദേഹം. റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ ചികില്‍സയെ തുടര്‍ന്ന് സാധാരണ ജീവിതത്തിലേയ്ക്ക് മാര്‍പാപ്പ തിരികെയെത്തിയെന്ന് സമാധാന പ്രിയര്‍ വല്ലാതെ ആശ്വസിച്ചിരുന്ന സമയത്താണ് വലിയൊരു ശൂന്യത സൃഷ്ടിച്ചുകൊണ്ട്, പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശിയും അപ്രകാരം ക്രിസ്തുവിന്റെ വികാരിയുമായ മാര്‍പാപ്പ പെട്ടെന്ന് വിടചൊല്ലിയത്.
ന്യൂജേഴ്സിയിലെ കേരള അസോസിയേഷൻ (KANJ) സിനി സ്റ്റാർ നൈറ്റ് 2025 എന്ന അതിഗംഭീര പരിപാടിയുമായി എത്തുന്നു! മെയ് 18 ന് വുഡ്ബ്രിഡ്ജ് ഹൈസ്കൂളിൽ വെച്ച് നടക്കുന്ന ഈ പരിപാടി സിനിമ, സംഗീതം, ഹാസ്യം എന്നിവയുടെ ഒരു മാന്ത്രിക ലോകം തന്നെ സമ്മാനിക്കും.
അനുകമ്പയും വിനയവും ആദ്ധ്യാത്മികമായ ധീരതയും നിറഞ്ഞ വ്യക്തിയായി ലോകത്തു കോടിക്കണക്കിനാളുകൾ അദ്ദേഹത്തെ ഓർമിക്കുമെന്നു മോദി പറഞ്ഞു.
ഇഎംഎസിന് ശേഷം മാർക്സിസ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളി എംഎ ബേബിയുടെ ജന്മനാട് കാണാൻ കൊല്ലത്തടുത്ത് തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളത്തു പോയി. അഷ്ടമുടി കായലിന്റെ ഓരത്തുകൂടി അരമണിക്കൂർ-12 കിമീ- യാത്ര. കായലിലേക്ക് തള്ളിനിൽക്കുന്ന പ്രാക്കുളം തുരുത്തിന്റെ മുനമ്പാണ് സഞ്ചാരികൾ ഓടിയെത്തുന്ന സാംബ്രാണിക്കോടി. ബേബിക്കിന്നു പ്രാക്കുളത്ത് അച്ഛനമ്മമാരോ സഹോദരങ്ങളോ വീടോ കൂടിയോ ഒന്നുമില്ല. കുന്നത്ത് തറവാടും പുരയിടവും വിറ്റു. സിമന്റ് തൂണിൽ തീർത്ത വാട്ടർ ടാങ്ക് മാത്രമുണ്ട്.
സർക്കാരിൽ മതത്തിന്റെ പങ്കിനെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രസിഡന്റിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും വീണ്ടും ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു.
"അദ്ദേഹം നമ്മളെ തിരുവെഴുത്തുകളുടെ മൂല്യങ്ങൾക്കനുസരിച്ചു തികഞ്ഞ വിശ്വാസത്തോടെയും ധീരതയോടെയും ഏറ്റവും ദരിദ്രരായവരോട് സാർവലൗകിക സ്നേഹത്തോടെയും ജീവിക്കാൻ പഠിപ്പിച്ചു"
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഈസ്റ്റർ ഞായറാഴ്ച നടത്തിയ ആഘോഷത്തിലായിരുന്നു ഫ്രാൻസിസ് മാർപാപ്പ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഡബിൾ ന്യുമോണിയയിലേക്ക് നയിച്ച അണുബാധയ്ക്ക് അഞ്ച് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം, കഴിഞ്ഞ മാസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം അദ്ദേഹം ശുശ്രൂഷയിൽ ചേരുമോ എന്ന് ഉറപ്പില്ലായിരുന്നു. എന്നിട്ടും ലോകത്തെ ആശീര്വദിക്കാൻ അദ്ദേഹമെത്തി.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അഞ്ച് ദിവസത്തെ യുഎസ് സന്ദർശനത്തിനായി സാൻ ഫ്രാൻസിസ്കോയിൽ എത്തി.
കര്‍ദിനാള്‍ പീറ്റര്‍ എര്‍ദോ, കര്‍ദിനാള്‍ പിയട്രോ പരോളിന്‍, കര്‍ദിനാള്‍ പീറ്റര്‍ തുര്‍ക്‌സണ്‍, കര്‍ദിനാള്‍ ലൂയിസ് താഗിള്‍, കര്‍ദിനാള്‍ മരിയോ ഗ്രെഞ്ച്, കര്‍ദിനാള്‍ മാറ്റിയോ സുപ്പി എന്നിവരാണ് അടുത്ത പോപ്പ് ആകാന്‍ ഏറ്റവും സാധ്യതയുള്ളവര്‍.
തൊണ്ണൂറ്റി രണ്ടിൽ കേരള മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരൻ തിരുവനന്തപുരത്തിനു അടുത്തു വച്ചു കാർ അപകടം ഉണ്ടായി ഗുരുതരാവസ്‌ഥയിൽ അമേരിക്കയിലേക്ക് വിദഗ്ദ്ധ ചികിത്സക്ക് ആയി പോയ തക്കം നോക്കി അദ്ദേഹത്തിന്റെ അടുത്ത അനുയായികളും അരുമ ശിഷ്യരും ആയിരുന്ന രമേശ് ചെന്നിത്തലയും എം ഐ ഷാനവാസും ജി കാർത്തികേയനും കൂടി കരുണാകര പുത്രൻ കെ മുരളീധരന്റ ഐ ഗ്രൂപ്പിലെ നേതൃത്വം അംഗീകരിക്കാൻ തയ്യാറാകാതെ കുറെയധികം ഐ ഗ്രൂപ്പ് അണികളെ അടർത്തിയെടുത്തു ഉണ്ടാക്കിയ ഗ്രൂപ്പ് ആണ് തിരുത്തൽ വാദി
കൊച്ചി: സഭയിലെ അല്മായ വിശ്വാസിസമൂഹത്തെ എക്കാലവും ഏറെ സ്‌നേഹത്തോടും വാത്സല്യത്തോടും ചേര്‍ത്തുപിടിച്ച പിതാവായിരുന്നു ഫ്രാന്‍സീസ് മാര്‍പാപ്പയെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ആത്മീയ സാമൂഹ്യ മേഖലകളില്‍ ആഗോളതലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും മാനവരാശിയുടെ നന്മയ്ക്കും സ്‌നേഹത്തിനും സമാധാനത്തിനുംവേണ്ടി ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഫ്രാന്‍സീസ്
പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാര്‍പാപ്പയുടെ വിയോഗമെന്ന് വത്തിക്കാന്‍ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ അദ്ദേഹം സുഖം പ്രാപിച്ചു തിരിച്ചെത്തിയത് അടുത്ത കാലത്താണ്.
ഹൂസ്റ്റൺ: ഹൂസ്റ്റൺ പെന്തെക്കൊസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവൻഷൻ ഏപ്രിൽ 25, 26 തീയതികളിൽ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ (11120 South Post Oak Rd., Houston, TX 77035) വച്ച് നടക്കും. മുഖ്യ പ്രഭാഷകൻ ഇവാഞ്ചലിസ്റ്റ് ഷിബിൻ സാമുവൽ (പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്) സന്ദേശം നൽകും. വെള്ളിയാഴ്ച രാത്രി 7 മുതൽ 9 വരെയും, ശനിയാഴ്ച വൈകിട്ട് 6:30 മുതൽ 9 വരെയും മീറ്റിംഗുകൾ നടക്കും. ആരാധനയ്ക്ക് HPF Choir നേതൃത്വം നൽകും.
ഡാളസ് :ഡാളസ്സിലെ സണ്ണിവെയ്‌ലിൽ അന്തരിച്ച കൈനിക്കര കുഞ്ചെറിയയുടെ പൊതുദർശനം തിങ്കൾ, ഏപ്രിൽ 21, 2025 വൈകുന്നേരം 5:30-8:30 മണി മുതൽ സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന പള്ളി പള്ളിയിൽ. സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ച് സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡിട്രോയിറ്റ്: മിഷിഗൺ സംസ്ഥാനത്തെ മലയാളികളുടെ സമഗ്ര കൂട്ടായ്മയായ മിഷിഗൺ മലയാളി അസ്സോസിയേഷൻ്റെ 2025-26 കാലഘട്ടത്തിലെ ഭരണസമിതിയെ മാത്യൂ ഉമ്മൻ നയിക്കും. 2010 മുതൽ മിഷിഗണിൽ പ്രവർത്തിക്കുന്ന മിഷിഗൺ മലയാളി അസ്സോസിയേഷൻ, ഒട്ടേറെ പുതു മുഖങ്ങളെ ഉൾപ്പെടുത്തിയാണ് ഈ ഭരണസമിതി തിരഞ്ഞെടുത്തത്. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട മാത്യൂ ഉമ്മൻ നാട്ടിൽ ചെങ്ങന്നൂരാണ് സ്വദേശം. സെക്രട്ടറിയായി വിനോദ് തോമസ് കാപ്പിലാണ് തിരഞ്ഞെടുക്കപ്പെട്ടത. നാട്ടിൽ കായംകുളമാണ് സ്വദേശം.
ഇല്ലിനോയിസ് ട്രില്ലയിൽ ഒറ്റ എഞ്ചിൻ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന നാല് പേരും മരിച്ചു. സെസ്ന സി 180 ജി വിമാനമാണ് അപകടത്തിൽപെട്ടത്. വൈദ്യുതി ലൈനുകളിൽ തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
നാലു ദിവസത്തെ സന്ദർശനത്തിൽ അധികസമയവും ജയ്‌പൂരിൽ ആയിരിക്കും ചെലവഴിക്കുക. ആഗ്രയിൽ താജ് മഹൽ കാണാനും പോകുന്നുണ്ട്.
മാർച്ച് 15നു ഭാര്യ ജെനിഫർ, സഹോദരൻ ഫിൽ, അഭിഭാഷകൻ ടിം പാർലറ്റോർ എന്നിവരുമായാണ് ഹെഗ്സേഥ് ആക്രമണ വിവരങ്ങൾ പങ്കു വച്ചത്. ജെനിഫർ ഫോക്സ് ന്യൂസിന്റെ മുൻ പ്രൊഡ്യൂസറാണ്.
ഒരുപാട് നാളായി എഴുതണം എന്ന് തോന്നിയ ഒരു മൂവി, ഒരുപാട് ആലോചിച്ചു, സ്വയം ചോദിച്ചു അവസാനം എഴുതിക്കളയാം എന്ന് കരുതി. ആദ്യമായി, ഇത് രാഷ്ട്രീയാവലോകനം അല്ല, ഒരു സിനിമ അവലോകനം മാത്രം. സിനിമയെ സിനിമയായി കാണാൻ എല്ലാവര്ക്കും സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. എന്നെക്കുറിച്ചു, തീർച്ചയായും എന്റേതായ വിശ്വാസങ്ങളും, കാഴ്ചപ്പാടുകളും, പുരോഗമനപരമായ ആശയങ്ങളെ ചേർത്തുപിടിക്കുന്ന ചിന്തയും, തത്വശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉള്ള ഒരു മനുഷ്യമനസ്സിന്റെ ഉടമയാണ്.