ടെഹ്‌റാൻ/ഹൈഫ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് കടന്നു. ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) എയ്‌റോസ്‌പേസ് ഡിവിഷനിലെ എട്ട് മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടു.
റെയ്ഡുകൾക്കെതിരെ ലോസ് ഏഞ്ചലസിൽ ഉണ്ടായ ശക്തമായ ചെറുത്തു നിൽപ്പാണ് ട്രംപിനു താക്കീതായത്. അമേരിക്കൻ കർഷകരെയും ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളെയും ഐ സി ഇ നടപടികൾ ബാധിച്ചതായി കാണുന്നുവെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നു താനും.
തിരുവനന്തപുരം: പഗൽഗാം ഭീകരാക്രമണത്തിന് ഉത്തരമായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദുരിന്റെ വിജയാഘോഷം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു, ഹിന്ദു ധർമ്മ പരിക്ഷത്ത് സംഘടിപ്പിച്ച പരിപാടി കേണൽ ആർ. ജി നായർ ഉദ്ഘാടനം ചെയ്തു, ഹിന്ദു ധർമ്മ പരിക്ഷത്ത് സംസ്ഥാന പ്രസിഡൻഡ് എം ഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലഫ്റ്റൻഡ് കേണൽ പി ജിസി നായർ മുഖ്യ പ്രഭാഷണം നടത്തി, യുദ്ധത്തിന്റെ ഗതിയെപ്പറ്റി കേണൽ സജു കൃഷ്ണൻ വിശദീകരിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകനായ കുമാർ സംയോഗി മോഡറേറ്ററായിരുന്നു. തുടർന്ന് ഭാരത്തിന്റെ സമഗ്ര പുരോഗതിക്കായി പ്രയത്നം ചെയ്ത വിവിദ മേഖലകളിലുള്ളവരെ ആദരിച്ചു , പ്രമുഖ ആധ്യാത്മിക പ്രവർത്തകനായ ശ്യാം പ്രസാദ്, പ്രമുഖ ആധ്യാത്മിക പണ്ഡിതനും മാന്ത്രികനുമായ മുണ്ടയ്ക്കൽ ദേവസ്ഥാനം മഠാധിപധി
പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ടു ദിവസവും ഉപതിരഞ്ഞെടുപ്പിന് മൂന്ന് ദിവസവും ബാക്കിനില്‍ക്കെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഒരു സൂപ്പര്‍ സണ്‍ഡേ ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുമുന്നണിയുടെ ശബ്ദമായപ്പോള്‍ പ്രിയങ്കാ ഗാന്ധി യു.ഡി.എഫിനുവേണ്ടി കളം കൈയിലെടുത്തു. താനും ഒട്ടും പിറകിലല്ല എന്ന് തെളിയിച്ചുകൊണ്ട് പി.വി അന്‍വര്‍ ഗോദയിലിറക്കിയത് ഇന്ത്യയുടെ ക്രിക്കറ്റ് താരമായിരുന്ന യൂസഫ് പത്താനെയാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ പ്രചാരണത്തിനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എന്‍.ഡി.എ ക്യാമ്പില്‍ സജീവമായി ഉണ്ട്. അതിതീവ്ര മഴയെ തോല്‍പ്പിച്ചുകൊണ്ടാണ് പ്രിയങ്കയുടെയും പത്താന്റെയുമൊക്കെ റോഡ് ഷോ നിലമ്പൂര്‍ വീഥികളെ പുളകം കൊള്ളിച്ചത്. മൂന്ന് മുന്നണികളും സ്വതന്ത്ര സ്ഥാനാര്‍ഥിയും വന്‍ പ്രചരണമാണ് നിലമ്പൂരില്‍ നടത്തുന്നത്. ജൂണ്‍ 19-ന് ആണ് നിലമ്പൂരില്‍ തിരഞ്ഞെടുപ്പ്.
കാനഡയ്ക്കു പുറമെ യൂറോപ്പിൽ സൈപ്രസും ക്രോയേഷ്യയും സന്ദർശിക്കുന്ന മോദി ഞായറാഴ്ച്ച ലാർണക്കയിൽ വിമാനമിറങ്ങി. കാനഡ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്തു വഷളായ ഇന്തോ-കാനഡ ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി ജി7 ഉച്ചകോടിക്കിടെ മോദിയുമായി ചർച്ചകൾ നടത്തും.
ബോസ്റ്റൺ: ഇന്ത്യൻ-അമേരിക്കൻ സർജനും പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധനുമായ അതുൽ ഗവാൻഡെ, ഹാർവാർഡ് പൂർവ്വ വിദ്യാർത്ഥി ദിനത്തിൽ നടത്തിയ പ്രഭാഷണത്തിൽ ഫെഡറൽ സർക്കാരിന്റെ സമീപകാല നടപടികളെ നിശിതമായി വിമർശിച്ചു.
ഇ.എം ദി വീക്കിലി - ജൂൺ 15 : ആകാശദുരന്തത്തിന്റെ ഇരകൾക്ക് കണ്ണീർ പ്രണാമം
സൈനിക ആഘോഷവും പരേഡും പരിഗണിച്ചു വാഷിംഗ്‌ടണിൽ പ്രകടനങ്ങൾ ഒഴിവാക്കി. ഏതാണ്ട് 2,000 പ്രകടനങ്ങൾ 50 സ്റ്റേറ്റുകളിലുമായി നടന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ട്രാപ്പിയർ പറഞ്ഞു: "മൂന്നു റഫാൽ വിമാനം വീഴ്ത്തിയെന്നു പാക്കിസ്ഥാൻ അവകാശപ്പെടുന്നത് ലളിതമായി പറഞ്ഞാൽ സത്യമല്ല." റഫാൽ നിർമിക്കുന്ന ദാസോ കമ്പനിക്ക് അങ്ങിനെയൊരു വിവരം ലഭിച്ചിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയെങ്കിൽ ഇന്ത്യൻ എയർ ഫോഴ്‌സ് ഔദ്യോഗികമായി അറിയിച്ചേനെ. അങ്ങിനെ ഒരു അറിയിപ്പ് ലഭിച്ചിട്ടില്ല.
വാഷിംഗ്ടൺ ഡി.സി.: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്.
ഒരു വെടിയുണ്ട ഹോഫ്‌മാന്റെ (60) ഹൃദയത്തിനടുത്തു കൂടി കടന്നു പോയി. പിന്നീട് ബോൾട്ടർ മിനസോട്ട ഹൗസ് സ്‌പീക്കർ എമെരിറ്റ റെപ്. മെലീസ ഹോർട്മാനെയും (55-ചിത്രം) ഭർത്താവ് മാർക്കിനെയും വീട്ടിൽ കയറി വെടിവച്ചു കൊന്നു. ഞായറാഴ്ച്ച പുലർച്ചെ മൂന്നരയോടെ നടന്ന കൊലപാതകത്തിനു ശേഷം അയാൾ അപ്രത്യക്ഷനായി.
അഹമ്മദാബാദിന് സമീപം ജൂൺ 12-ന് നടന്ന എയർ ഇന്ത്യ AI-171 വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടികൾ ഊർജിതമായി നടക്കുന്നു.
ചിക്കാഗോ: നിരവത്ത് സ്റ്റീഫന്‍ തോമസിന്റെ ഭാര്യ എല്‍സമ്മ സ്റ്റീഫന്‍ (എല്‍സി-78) അന്തരിച്ചു. സംസ്‌കാരം പിന്നീട്. പരേത ഉഴവൂര്‍ വട്ടാടിക്കുന്നാല്‍ കുടുംബാംഗമാണ്. പരേതരായ ജോസഫ് - അന്നമ്മ വട്ടാടിക്കുന്നേല്‍ ദമ്പതികളുടെ പുത്രിയാണ്. മക്കള്‍: ബെനോ സ്റ്റീഫന്‍, ബിമോള്‍ സ്റ്റീഫന്‍. സഹോദരങ്ങള്‍: പരേതയായ മേരി നെല്ലിമറ്റം, നെയ്തി കണ്ണമനയില്‍, പരേതയായ ലൂസി കുട്ടത്തുപറമ്പില്‍, പ്രൊഫ. ജോസഫ് വട്ടാടിക്കുന്നേല്‍, പുന്നൂസ് വട്ടാടിക്കുന്നേല്‍, ജസീന്ത പൂവത്തുങ്കല്‍.
ഇന്ത്യയെ വിമർശിക്കുന്നവരും ഇന്ത്യൻ പ്രതിപക്ഷ പാർട്ടികളും മുനീറിനെ അമേരിക്ക ക്ഷണിച്ചെന്ന വാർത്ത ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.
അച്ഛനില്ലാെത്താരീ ഗേഹത്തില്‍ എന്‍ പ്രിയ കാന്തനില്ലാെത്താരീ കാന്താരഭൂമിയില്‍ ആള്‍ക്കൂട്ടത്തില്‍ തനിച്ചാണു ഞാനെങ്കിലും ആശ്വാസ, മാശ്രയം മീശന്‍ തന്നീടുന്നു, പുത്രരവരുടെ വൃത്തിയില്‍ വ്യാപൃതര്‍ ഓരോരോ വൃത്തിയില്‍ ഞാനും മുഴുകുന്നു ആരും ആരെയും നോക്കിനില്‍ക്കാനാവില്ല ജീവിതം മെല്ലെയൊഴുകും യഥാവിധി !
മുൻ സൈനികരെയും യുദ്ധത്തിൽ മരിച്ച സൈനികരെയും ട്രംപ് ഓർമിച്ചു: "ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, ആദരിക്കുന്നു, നിങ്ങൾ രാജ്യത്തിനു നൽകിയ മഹത്തായ സേവനത്തെ അഭിവാദ്യം ചെയ്യുന്നു."
പുട്ടിന്റെ വക്താവ് യൂറി ഉഷക്കോവ് പറഞ്ഞു: "സംഭാഷണം ഉൾക്കനമുള്ളതും ആത്മാർത്ഥവും വളരെ പ്രയോജനകരവും ആയിരുന്നു. സ്വാഭാവികമായും, മിഡിൽ ഈസ്റ്റിൽ ഗുരുതരമാവുന്ന സ്ഥിതിവിശേഷത്തിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്."
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനമായ എന്‍ ബി എ സെന്ററിൽ കൂടിയ യോഗത്തിൽ വച്ച് 2025-26 വർഷത്തെ പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. പ്രസിഡന്റ് ക്രിസ് തോപ്പിൽ, വൈസ് പ്രസിഡന്റ് ഡോ. കെ. ചന്ദ്രമോഹൻ, സെക്രട്ടറി രഘുവരൻ നായർ, ജോയിന്റ് സെക്രട്ടറി രത്നമ്മ നായർ, ട്രഷറർ പ്രദീപ് മേനോൻ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവരും, കമ്മിറ്റി അംഗങ്ങളായി ജയപ്രകാശ് നായർ, നാരായണൻ നായർ, പ്രഭാകരൻ നായർ, പ്രദീപ് ജി. മേനോൻ, രാധാമണി നായർ, സതീഷ് കലാത്ത്, സുശീലാമ്മ പിള്ള, സുരേന്ദ്രൻ നായർ (ലോംഗ് ഐലന്റ്), സുരേന്ദ്രൻ നായർ (വെസ്റ്റ് ചെസ്റ്റർ), തിലക് കേശവ പിള്ള, ഊർമ്മിള റാണി നായർ എന്നിവരുമാണ് ചുമതലയേറ്റത്.
വേൾഡ് മലയാളി ഫെഡറേഷൻ്റെ പരിസ്ഥിതിമാസാചരണത്തിൻ്റെ ഭാഗമായി ഹരിതഭൂമി പരിപാടി ജൂൺ 14, 2025 ന് ബാംഗ്ളൂർ ഓൾഡ് മദ്രാസ് റോഡിലുള്ള മോണ്ട്ഫോർട്ട് സ്പിരിച്ചുവാലിറ്റി സെൻ്റർ ഹാളിൽ നടന്നു. വേൾഡ് മലയാളി ഫെഡറേഷൻ്റെ സെക്രട്ടറി റോയ് ജോയ് കാര്യാവാതരണം നിർവ്വഹിച്ചു, പ്രശസ്ത എഴുത്തുകാരൻ ശ്രീ കെ പി രാമനുണ്ണിയും ബാംഗ്ളൂരിലെ പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ശ്രീ സുധാകരൻ രാമന്തളിയും വിശിഷ്ടാതിഥികളായിരുന്നു. ബാംഗ്ളൂരിലെ എഴുത്തുകാരിയായ രമാ പിഷാരടിയുടെ സുർബഹാർ എന്ന കവിതാ സമാഹാരം ശ്രീ കെ പി രാമനുണ്ണി ത്രയംബക ഡാൻസ് അക്കാദമിയുടെ ഡയറക്ടർ ശ്രീമതി ശ്രീമതി ഹേമമാലിനി പ്രമോദിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ശ്രീ സുധാകരൻ രാമ
തലയോലപ്പറമ്പ് (വൈക്കം) : വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മനാട് ആയ തലയോലപ്പറമ്പ് കേന്ദ്രമാക്കി 31 വർഷമായി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ബഷീറിൻ്റെ കൃതിയായ ബാല്യകാല സഖിയുടെ പേരിൽ മലയാളത്തിലെ എഴുത്തുകാർക്ക് വർഷംതോറും നൽകി വരുന്ന ബഷീർ ബാല്യകാലസഖി പുരസ്കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും മുൻ മാധ്യമപ്രവർത്തകനും മുൻ സിവിൽ സർവ്വീസ് ഉദ്യേഗസ്ഥനുമായ കെ.വി. മോഹൻ കുമാറിനും (റിട്ട. ഐ. എ . എസ് ) ബഷീർ സ്മാരക സമിതിയുടെ സാഹിത്യ ചർച്ച വേദിയായ ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ സാംസ്കാരിക പ്രവർത്തകർക്ക് ഏർപ്പെടുത്തിയിട്ടുള്ള ബഷീർ അമ്മ മലയാളം പുരസ്കാരം തിരക്കഥാകൃത്തും യുവ ചലച്ചിത്ര സംവിധായകനും വൈക്കം സ്വദേശിയും സാംസ്കാരിക പ്രവർത്തകനുമായ തരുൺ മൂർത്തിയ്ക്കും നൽകും.
ടെഹ്റാനിലെ ഷഹ്‌റാൻ ഗ്യാസ് ഡിപ്പോ കത്തിക്കൊണ്ടിരിക്കുന്നു എന്നു ഞായറാഴ്ച ഇറാൻ എണ്ണ വകുപ്പ് അറിയിച്ചു. 11 സംഭരണ ടാങ്കുകളും പൊട്ടിത്തെറിക്കുന്നു. ഇറാന്റെ മിസൈലുകൾ ശനിയാഴ്ച്ച ജറുസലേമിൽ അടിച്ചു
(കുടുംബ ഭദ്രതക്കും കുട്ടികളുടെ ഭാവിക്കും വേണ്ടി ത്യാഗനിർഭരമായ സേവനമനുഷ്ഠിക്കുന്ന സ്നേഹനിധികളായ മലയാളി മാതാപിതാക്കളെ ആദരിക്കാൻ അമേരിക്കയിലെ മലയാള മാധ്യമങ്ങൾ മത-സാമൂഹ്യ-സാംസ്കാരിക സംഘടനകൾ പ്രതിവർഷം ഒരു മദർ ഓഫ് ദി ഇയർ /ഫാദർ ഓഫ് ദി ഇയർ എന്ന ബഹുമതി അർഹരായവർക്ക് നൽകി അംഗീകരിക്കുന്നത് നന്നായിരിക്കുമെന്ന് ഈ ലേഖകൻ അഭിപ്രായപ്പെടുന്നു.) താരാട്ടു പാടുവാൻ അമ്മയുണ്ടല്ലോ, താളം പിടിക്കുന്നവാനഛനുണ്ടല്ലോ! എന്ന പാട്ടിൽ കുട്ടിക്ക് ആനന്ദം പകരുന്നത് അമ്മ പാടുമ്പോഴും അച്ഛൻ താളം പിടിക്കുമ്പോഴുമാണെന്ന് വ്യക്തമാകുന്നു. മാതാപിതാക്കൾ കാണപ്പെട്ട ദൈവങ്ങളാണെന്ന് ഭാരതത്തിലും, മാതാപിതാക്കളെ ആദരിക്കുക എന്നു ബൈബിളും പറയുന്നുണ്ടെങ്കിലും ബന്ധത്തിൽ അമ്മയ്ക്കാണ് പ്രഥമ സ്ഥാനം
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റണിന്റെ സൂം മീറ്റിങ് ജൂൺ പത്താംതീയതി നാലുമണിക്ക് നടത്തപ്പെട്ടു. സെക്രറട്ടറി ജോർജ് പുത്തൻകുരിശ്, പ്രസിഡണ്ട് മണ്ണിക്കരോട്ടിന്റെ അഭാവത്തിൽ ഏവരെയും സ്വാഗതം ചെയ്‌തു. മലയാളം സൊസൈറ്റിയുടെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അപ്പനാ ബസാറിന്റെ ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തി. അതോടൊപ്പം മലയാളം സൊസൈറ്റിയിലെ ഒരു സജ്‌ജീവാംഗമായ നൈനാൻ മാത്തുള്ള തിയോളജിൽ ഡോക്ടറേറ്റ് നേടിയതിൽ മലയാളം സൊസൈറ്റിയുടെ അഭിനന്ദനം അറിയിക്കുകയും ചെയ്‌തു. അമേരിക്കയിലെ അറിയപ്പെടുന്ന കവിയും ലേഖകനും സംഘാടകനുമായ ജോസഫ് നമ്പിമഠത്തിനെ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്‌തു. അദ്ദേഹം, താൻ എഴുതിയ പുസ്തകങ്ങൾ സദസിന് പരിചയപ്പെടുത്തി അതോടൊപ്പം തന്റെ അരനൂറ്റാണ്ടിന്റെ സാഹിത്യ സപര്യയെകുറിച്ച് ഹൃസ്വമായി സംസാരിച്ചു എ.സി. ജോർജ് അടുത്തകാലത്ത് എഴുതിയ നാല് പുസ്തകങ്ങളും ,
സ്റ്റേറ്റ് സെനറ്റർ ജോൺ എ. ഹോഫ്മാനും ഭാര്യ യെവെറ്റിനും നേരെയും വെടിവയ്പുണ്ടായി. നിരവധി തവണ വെടിയേറ്റെങ്കിലും ശനിയാഴ്ച രാവിലെ വരെ അവർ ജീവനോടെയുണ്ട്.
കണക്റ്റിക്കട്ട്: ദീപാവലിക്ക് ഔദ്യോഗികമായി സംസ്ഥാന നിയമത്തിൽ ഇടം നൽകുന്ന രണ്ടാമത്തെ യു.എസ്. സംസ്ഥാനമായി കണക്റ്റിക്കട്ട് മാറി.
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാത അടച്ചതിനെ തുടർന്ന് വിമാന സർവീസുകൾ താളംതെറ്റി.
പള്ളിയിലാണ് പൊതുദർശനവും പ്രാർത്ഥനയും നടക്കുക. കപിലിന്റെ മൃതദേഹം ഞായറാഴ്ചയോ, തിങ്കളാഴ്ചയോ സ്വദേശമായകോഴഞ്ചേരിയിലേക്ക് കൊണ്ടുപോകും. തുടർന്ന് സംസ്കാര ശുശ്രൂഷ, പത്തനംതിട്ട മാരാമൺ മാർത്തോമാ പള്ളിയിൽ നടക്കും. ഭാര്യ അമ്പിളി, മക്കൾ : ലൈറ, ലിയോറ
ബ്രാംപ്ടൺ : അതി വിപുലമായ ആചാര, അനുഷ്ഠാന ആഘോഷങ്ങളോടെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഒരുങ്ങി ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം. ഇത്തവണത്തെ പ്രതിഷ്ഠാദിനവും ആഘോഷങ്ങളും ജൂൺ 27 മുതൽ ജൂലൈ 1 വരെ നടക്കും. മിഥുന മാസത്തിലെ ഉത്രം നക്ഷത്ര ദിനമായ ജൂലൈ ഒന്നിനാണ് പ്രതിഷ്ഠാദിനം. ജൂൺ 27 വെള്ളിയാഴ്ച മുതൽ ജൂൺ 28 ശനിയാഴ്ച ഉച്ചവരെ പ്രാസാദ ശുദ്ധി, ബിംബശുദ്ധി, ഗുരുവായൂരപ്പനും ഉപദേവതകൾക്കും കലശ അഭിഷേകം, ഉച്ചയ്ക്ക് ശ്രീഭൂതബലി. ശനിയാഴ്ച വൈകുന്നേരം മുതൽ 4 ദിവസം നീണ്ടു നിൽക്കുന്ന ആചാര-അനുഷ്ടാനങ്ങൾ ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് പുഷപാഭിഷേകവും സഹസ്ര അപ്പം നിവേദ്യവും. ജൂൺ 29 ഞായറാഴ്ച രാവിലെ പൊങ്കാല, പൂമൂടൽ ചടങ്ങ്. ഇത്തവണ ആദ്യമായി ക്ഷേത്ര മൈതാനിയിൽ ഭക്തർക്ക് ഓരോരുത്തർക്കും നേരിട്ട് പൊങ്കാല ഇടാൻ സൗകര്യം ഉണ്ടായിരിക്കും
1775 ജൂൺ 14നാണു കോണ്ടിനെന്റൽ ആർമിക്കു രൂപം നൽകാൻ രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് തീരുമാനിച്ചത്. ബ്രിട്ടനെതിരെ കോൺകോർഡിലും ലെക്‌സിങ്ങ്ടണിലും നടന്ന യുദ്ധങ്ങൾക്കു ശേഷം. ജോർജ് വാഷിംഗ്ടണെ കമാൻഡർ-ഇൻ-ചീഫായി ഉടൻ നിയമിക്കുകയും ചെയ്തു.
ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസും ഫിപാ പ്രസിഡന്റ് ഡോ. രാജ് ഭയാനിയും ന്യൂയോർക്കിലെ ആരോഗ്യ സംരക്ഷണ നേട്ടക്കാരെ ആദരിച്ചത് ഒരു ചരിത്ര സംഭവമായി
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ക്‌നാനായ മലങ്കര സംഗമം നടന്നു. ഇടവകയുടെ പ്രധാന തിരുനാളിനോട് അനുബന്ധിച്ച് ആദ്യമായി എത്തുന്ന കൊച്ചുപിതാവിന് ഇടവക സമൃഹത്തിന്റെ പേരില്‍ ക്‌നാനായ മലങ്കര സമൂഹത്തോട് ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി. തുടര്‍ന്ന് മലങ്കര റീത്തില്‍ വിശ്വാസ സമൂഹത്തിന് വേണ്ടി വി. ബലിയര്‍പ്പിച്ചു. തുടര്‍ന്ന് ഹാളില്‍ നടന്ന കലാപരിപാടികള്‍ അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000 പേരെങ്കിലും ഗാസയിൽ കൊല്ലപ്പെട്ടുവെന്നു അവർ ചൂണ്ടിക്കാട്ടി. "ഒരു ജനസമൂഹത്തെ മുഴുവൻ പട്ടിണിക്കിട്ടു കൊന്നൊടുക്കുകയാണ്. എന്നിട്ടും ഒരു നിലപാടെടുക്കാൻ ഇന്ത്യ മടിക്കുന്നു."
അടുത്ത വര്‍ഷം ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയ്ക്ക് ക്ലബ് ലോകകപ്പ് ഒരു അരങ്ങൊരിക്കലാണ്. പുതിയ രൂപത്തിലുള്ള ക്ലബ് ലോകകപ്പ് മത്സരങ്ങള്‍ ശനിയാഴ്ച രാത്രി(ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ ) തുടങ്ങും. അമേരിക്കയിലെ ഇന്റര്‍ മയാമിയും ഈജിപ്തിലെ അല്‍ അഹ് ലിയും തമ്മിലാണ് പ്രഥമ മത്സരം. അമേരിക്കയില്‍ 11 നഗരങ്ങളിലെ 12 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. അടുത്ത വര്‍ഷത്തെ ലോകകപ്പിന് അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നതെങ്കില്‍ ക്ലബ് ലോകകപ്പ് അമേരിക്കയില്‍ മാത്രമായിരിക്കും.
1) വിമാനത്തിലെ സേഫ് സീറ്റ് ഏത്? 2) പാക്ക് സൈനിക മേധാവിക്ക് അമേരിക്കയിൽ എന്ത് കാര്യം? 3) ഇസ്രയേലിന്റെ ബുദ്ധി അഥവാ ഇറാന് കിട്ടേണ്ടത് കിട്ടി (അമേരിക്കൻ വീക്ഷണം)
ചരിത്രത്തിലാദ്യമായി
നിങ്ങള്‍ പാവാട വിസ എന്ന് കേട്ടിട്ടുണ്ടോ?. വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ വഴി അവരുടെ അവരുടെ ജീവിതപങ്കാളികള്‍ക്ക്
ന്യൂയോർക്ക്: ഇസ്രായേലിനെ വിമർശിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു.
ഒരു കാലത്ത് സുഹൃദ് രാജ്യങ്ങളായിരുന്ന ഇസ്രയേലും ഇറാനും തമ്മില്‍ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി നടക്കുന്ന നിഴല്‍ യുദ്ധം
ശനിയാഴ്ച നടക്കുന്ന വാർഷിക പരേഡ് ചാൾസ് രാജാവിന്റെ ജന്മദിനം ആഘോഷിക്കാനാണ്. 1,350 സൈനികർ പങ്കെടുക്കും.
യുഎസ് ഇസ്രയേലി ആക്രമണത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞെങ്കിലും ട്രംപ് പിന്നീട് പറഞ്ഞത് യുഎസ് എല്ലാം അറിഞ്ഞിരുന്നു എന്നാണ്. "ഞങ്ങൾ എല്ലാം അറിഞ്ഞിരുന്നു," ഇസ്രയേലിന്റെ ആക്രമണം ഉജ്വലമായിരുന്നു എന്നു വിശേഷിപ്പിച്ച ട്രംപ് പറഞ്ഞു.